ഉണ്ണിത്താനുണ്ടായിരുന്നത് 9000 വോട്ടുകളുടെ ഭൂരിപക്ഷം,കല്യാട്ടെ ഇരട്ടക്കൊല വോട്ടായാൽ, ഉദുമ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷിച്ച് യു ഡി എഫ്,

 ഉദുമ: പിടിവിട്ട മണ്ഡലം പിടിച്ചെടുക്കാന്‍ യു.ഡി.എഫ് ഉദുമയില്‍ കളത്തിലിറങ്ങുമ്ബോള്‍ കൈയില്‍ കിട്ടിയ മണ്ഡലം നിലനിര്‍ത്താനുള്ള തത്രപ്പാടാണ് ഇടതിന്. കഴിഞ്ഞ ആറുതവണ ഇടതിനെ തുണച്ച ഉദുമ മണ്ഡലം ഓരോ പ്രാവശ്യവും ഭൂരിപക്ഷത്തി‍െന്‍റ വന്‍ ഇടിവോടെയാണ് സി.പി.എം ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്.


കാസര്‍കോട് താലൂക്കിലെ ദേലംപാടി, ചെമ്മനാട്, ബേഡഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍ എന്നീ ഗ്രാമ പഞ്ചായത്തുകളും ഹോസ്ദുര്‍ഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂര്‍-പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് ഉദുമ മണ്ഡലം.



1977ല്‍ ഈ മണ്ഡലം നിലവില്‍വരുമ്ബോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചുവന്നത് കോണ്‍ഗ്രസി‍െന്‍റ എന്‍.കെ. ബാലകൃഷ്ണന്‍ ആയിരുന്നു. 1980ല്‍ കെ. പുരുഷോത്തമനിലൂടെ ഉദുമ മണ്ഡലം സി.പി.എം കൈയടക്കി. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും കൂടുമാറിവന്ന എം. കുഞ്ഞിരാമന്‍ നമ്ബ്യാര്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് മത്സരിച്ച്‌ മണ്ഡലം നിലനിര്‍ത്തി.


1984ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയ കുഞ്ഞിരാമന്‍ നമ്ബ്യാര്‍ എം.എല്‍.എ സ്ഥാനം രാജിെവച്ചു. 1985ല്‍ കെ. പുരുഷോത്തമനിലൂടെ സി.പി.എം വീണ്ടും സ്വാധീനം തെളിയിച്ചു. എന്നാല്‍, 1987ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തി‍െന്‍റ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ 7845 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെ. പുരുഷോത്തമനെ പരാജയപ്പെടുത്തി കോണ്‍ഗ്രസി‍െന്‍റ കെ.പി. കുഞ്ഞിക്കണ്ണന്‍ ജയിച്ചു കയറി.


1991ല്‍ പി. രാഘവനിലൂടെ സി.പി.എം ഉദുമ മണ്ഡലം കോണ്‍ഗ്രസിലെ കെ.പി. കുഞ്ഞിക്കണ്ണനില്‍നിന്നും തിരിച്ചുപിടിച്ചതിനുശേഷം ഒരിക്കല്‍ പോലും സി.പി.എമ്മിന് മണ്ഡലത്തില്‍ പരാജയം രുചിക്കേണ്ടിവന്നിട്ടില്ല.


തുടര്‍ന്ന് 1996ല്‍, പി. രാഘവന്‍തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2001, 2006 വര്‍ഷങ്ങളില്‍ സി.പി.എമ്മിലെതന്നെ കെ. വി. കുഞ്ഞിരാമനിലൂടെ മണ്ഡലം സി.പി.എം നിലനിര്‍ത്തിയപ്പോള്‍ 2011ലും '16ലും കെ. കുഞ്ഞിരാമനെ നിര്‍ത്തി സി.പി.എം വീണ്ടും കരുത്തു തെളിയിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും ഉദുമയില്‍ ബി.ജെ.പിക്ക് കാര്യമായ വോട്ടുബാങ്ക് അടുത്തകാലത്തായി രൂപപ്പെട്ടുവരുന്നതായി കാണാം. കാസര്‍കോട് ജില്ലയില്‍ പൊതുവേയുള്ള ബി.ജെ.പി അനുകൂല ഒഴുക്കുകള്‍ ഇവിടെയും ദൃശ്യമാണ്.


ഉദുമയിലെ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കുന്ന കെ. കുഞ്ഞിരാമനെ എതിരിട്ട് മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് കെ. സുധാകരനെയാണ് കഴിഞ്ഞതവണ ഇറക്കിയത്. 3698 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞിരാമന്‍ ജയിച്ചു കയറിയത്.


ഈ ഭൂരിപക്ഷം ഇനിയും കുറച്ച്‌ മണ്ഡലം പിടിച്ചെടുക്കാനാണ് ഇത്തവണ യു.ഡി.എഫ് ശ്രമിക്കുന്നത്. അതിനുപറ്റിയ മത്സരാര്‍ഥിയെ യു.ഡി.എഫിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഉദുമയില്‍ ചാണക്യതന്ത്രങ്ങള്‍ പറ്റിയിരുന്ന പി. ഗംഗാധരന്‍ നായരുടെ മരണത്തോടെ മുതിര്‍ന്ന ഒരു നേതാവ് ഇല്ലാതെയാണ് യു.ഡി.എഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഡി.സി.സി പ്രസിഡന്‍റ് ഹക്കീം കുന്നില്‍ അടക്കമുള്ള യുവ നേതൃത്വങ്ങളെ ഉദുമയില്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.


പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉദുമ മണ്ഡലത്തിലാണ്. അതുകൊണ്ടുതന്നെ സഹതാപതരംഗവും യു.ഡി.എഫിന് തുണയായുണ്ട്. ഇടതു പാളയത്തില്‍ നിലനിര്‍ത്താന്‍ മുന്‍ എം.എല്‍.എ സി.എച്ച്‌. കുഞ്ഞമ്ബു, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഇ. പത്മാവതി, ഡോ. വി.പി.പി. മുസ്തഫ തുടങ്ങിയ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു.


കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദുമ മണ്ഡലത്തില്‍ 9000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന നേതാക്കളുടെ എണ്ണവും കൂടിയെന്ന് അടക്കം പറച്ചിലുണ്ട്.


കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തിലെ ലീഡ് വീണ്ടും


أحدث أقدم
Kasaragod Today
Kasaragod Today