പി.എസ്.സിക്കെതിരെ പ്രതികരിച്ചതിന് ഉദ്യോഗാര്‍ഥിക്ക് വധഭീഷണി, കാസര്‍കോട് ജില്ലയില്‍ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഹുദൈഫിനാണ് ഭീഷണി


പി.എസ്.സിക്കെതിരെ നവമാധ്യമത്തിലൂടെ പ്രതികരിച്ച ഉദ്യോഗാര്‍ഥിക്ക് വധഭീഷണി. മലപ്പുറം എടവണ്ണ സ്വദേശി ഹുദൈഫിനെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. കാസര്‍കോട് ജില്ലയില്‍ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ഹുദൈഫ്. പി.എസ്.സി നിയമനം കാത്ത് കഴിയുന്ന ആയിരങ്ങളില്‍ ഒരാളാണ് മലപ്പുറം എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി ഹുദൈഫ്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഇത് വരെയും നിയമനമൊന്നുമായില്ല. ഒപ്പം പി.എസ്.സിക്കെതിരെ നിരവധി ആരോപണങ്ങളും.

ഈ നിരാശയിലാണ് പി.എസ്.സിയില്‍ കെടുകാര്യസ്ഥതയാണെന്ന് സൂചിപ്പിച്ചു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. തുടര്‍ന്നാണ് ഒന്നിലധികം നമ്ബറുകളില്‍ നിന്നും വധഭീഷണി മുഴക്കിയുള്ള ഫോണ്‍വിളികള്‍ ഹുദൈഫിനെത്തിയത്.

പി.എസ്.സിക്കെതിരെ നവമാധ്യമത്തിലൂടെ പ്രതികരിച്ച ഉദ്യോഗാര്‍ഥിക്ക് വധഭീഷണി. മലപ്പുറം എടവണ്ണ സ്വദേശി ഹുദൈഫിനെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. കാസര്‍കോട് ജില്ലയില്‍ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ഹുദൈഫ്. പി.എസ്.സി നിയമനം കാത്ത് കഴിയുന്ന ആയിരങ്ങളില്‍ ഒരാളാണ് മലപ്പുറം എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി ഹുദൈഫ്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഇത് വരെയും നിയമനമൊന്നുമായില്ല. ഒപ്പം പി.എസ്.സിക്കെതിരെ നിരവധി ആരോപണങ്ങളും.

ഈ നിരാശയിലാണ് പി.എസ്.സിയില്‍ കെടുകാര്യസ്ഥതയാണെന്ന് സൂചിപ്പിച്ചു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. തുടര്‍ന്നാണ് ഒന്നിലധികം നമ്ബറുകളില്‍ നിന്നും വധഭീഷണി മുഴക്കിയുള്ള ഫോണ്‍വിളികള്‍ ഹുദൈഫിനെത്തിയത്.

കാസര്‍കോട് ജില്ലയില്‍ ലാസ്റ്റ്ഗ്രേഡ് റാങ്ക് ഹോള്‍ഡറാണ് ഹുദൈഫ്. ചാത്തല്ലൂരിലും പരിസരങ്ങളിലുമായി ഒട്ടേറെ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തനിക്കെതിരെ വന്ന വധഭീഷണിയില്‍ മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ഹുദൈഫ് പരാതി നല്‍കിയിട്ടുണ്ട്.
أحدث أقدم
Kasaragod Today
Kasaragod Today