ജില്ലയിൽ സ്ഥാനാർഥി നിർണയം പോലും പൂർത്തിയായില്ല, പ്രതീക്ഷിച്ചതിലും നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ തിരക്കിട്ട നീക്കവുമായി രാഷ്ട്രീയ നേതൃത്വം

 കാസര്‍കോട്: മേയ് മാസം പ്രതീക്ഷിച്ച നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യം വന്നെത്തിയതോടെ മുന്നണികള്‍ ഇനി ശരവേഗത്തില്‍ പ്രവര്‍ത്തനരംഗത്ത് ഇറങ്ങേണ്ടിവരും.


ജില്ലയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയാണ്. യു.ഡി.എഫ് രണ്ട് സീറ്റില്‍ മുസ്ലിം ലീഗും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും എല്‍.ഡി.എഫില്‍ മൂന്ന് സീറ്റില്‍ സി.പി.എമ്മും ഒരു സീറ്റില്‍ സി.പി.െഎയും ഒരു സീറ്റില്‍ െഎ.എന്‍.എല്ലുമാണ്.


െഎ.എന്‍.എല്‍ എല്‍.ഡി.എഫ് ഘടകകക്ഷിയായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.


കാസര്‍കോട് മണ്ഡലം െഎ.എന്‍.എല്‍ സീറ്റാണ്. എന്നാല്‍, അവര്‍ക്ക് ഉദുമ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഉദുമ ആവശ്യപ്പെടാനാണ് െഎ.എന്‍.എല്‍ നീക്കം. മുന്നണി ഭരണത്തിലേറിയിട്ടും ഒരു എം.എല്‍.എയെ പോലും നിയമസഭയില്‍ എത്തിക്കാനായില്ല.


ഉദുമ ലഭിച്ചാല്‍ അതിനു സാധിക്കുമെന്ന നിലപാടാണ് െഎ.എന്‍.എല്‍ നേതൃത്വത്തിനുള്ളത്. എന്‍.ഡി.എയില്‍ ഒരു സീറ്റില്‍ ബി.ഡി.ജെ.എസ് മത്സരിക്കുകയും മറ്റിടങ്ങളില്‍ ബി.ജെ.പിയും എന്നതാണ് സ്ഥിതി. കാഞ്ഞങ്ങാടാണ് ബി.ഡി.ജെ.എസിനു കഴിഞ്ഞ തവണ വിട്ടുനല്‍കിയത്. ഏതു പാര്‍ട്ടിയിലും സ്ഥാനാര്‍ഥി നിര്‍ണയം ആയിട്ടില്ല. ഒരാഴ്ചക്കകം അത് നടക്കണം. പിന്നാലെ പ്രചാരണത്തിനിറങ്ങണം.


എവിടെയും സ്ഥാനാര്‍ഥികള്‍ ആയില്ല എന്നതാണ് ജില്ലയിലെ സ്ഥിതി. മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ സിറ്റിങ് എം.എല്‍.എമാര്‍ മാറുമെന്ന സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍, കാഞ്ഞങ്ങാട്ട് മന്ത്രി ചന്ദ്രശേഖരന്‍ തന്നെ മത്സരിക്കണെമന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. അദ്ദേഹം മത്സരത്തിനില്ലെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്.


തൃക്കരിപ്പൂരില്‍ എം. രാജഗോപാലന്‍ മത്സരിക്കുന്നതിന് സി.പി.എം സംസ്ഥാന നേതൃത്വത്തിെന്‍റ മാനദണ്ഡം തടസ്സമല്ല. അതേസമയം സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്കുവേണ്ടി ജില്ല കമ്മിറ്റിയില്‍ പ്രബല വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ ചേരുന്ന യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാന്‍ ഒരുങ്ങുന്നുണ്ട്. ഉ


ദുമയില്‍ സി.എച്ച്‌. കുഞ്ഞമ്ബു, തൃക്കരിപ്പൂരില്‍ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്ന തരത്തില്‍ സി.പി.എമ്മിനകത്ത് കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. മുസ്ലിം ലീഗില്‍ കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മത്സരിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. എം.എല്‍.എ എന്ന നിലയില്‍ പാര്‍ട്ടിയെ പിണക്കാതെ പോയ എം.എല്‍.എയെന്ന ഖ്യാതി നെല്ലിക്കുന്നിനുണ്ട്. മഞ്ചേശ്വരത്ത് ഖമറുദ്ദീന്‍ മാറും. പകരക്കാരനെ ഉറ്റുനോക്കുകയാണ് അണികള്‍.


ഉദുമയാണ് ഹോട്സ്പോട്ട് ആയി മാറിയ മണ്ഡലം. കോണ്‍ഗ്രസ് െഎ വിഭാഗത്തിെന്‍റ മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ഥിെയ ഇറക്കി ഭരണവിരുദ്ധ തരംഗത്തിെന്‍റ കൂടി പിന്‍ബലത്തില്‍ പിടിച്ചെടുക്കാമെന്നാണ് കണക്കുകൂട്ടുന്നത്.


ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന് ഉണര്‍വ് നല്‍കിയിട്ടുണ്ട്. ഒരു എം.എല്‍.എയെ കൂടി ജയിപ്പിച്ചാല്‍ ജില്ലയില്‍ കോണ്‍ഗ്രസ് കരുത്തുറ്റ പ്രസ്ഥാനമാകുമെന്നാണ് അവരുടെ പ്രതീക്ഷ. അടുത്തയാഴ്ച തന്നെ ജില്ലയിലെ സ്ഥാനാര്‍ഥികളാകും. ഇതുസംബന്ധിച്ച്‌ പാര്‍ട്ടികളില്‍ ആലോചനകള്‍ നടക്കുന്നുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today